എഴുപത്തിമൂന്നുകാരനായ ഗുണവര്‍ധനെ നേരത്തെ വിദേശമന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗോതബായ രജപക്‌സെയ്ക്കു കീഴില്‍ കഴിഞ്ഞ ഏപ്രിലില്‍ ആഭ്യന്തരമന്ത്രിയായി നിയമിതനായി.
റനില്‍ വിക്രമസിംഗെ കഴിഞ്ഞ ദിവസം പ്രസിഡന്റ് ആയി ചുമതലയേറ്റതോടെ പ്രധാനമന്ത്രി പദം ഒഴിഞ്ഞുകിടക്കുകയായിരുന്നു